ഈ മാസം ആദ്യം ഇരു രാജ്യങ്ങളുടെ സൈന്യങ്ങള്‍ ലഡാക്കിന് സമീപം ഏറ്റുമുട്ടിയതും, ഇപ്പോള്‍ വലിയൊരു വിഭാഗം ചൈനീസ് സൈനികര്‍ ഈ പ്രദേശത്തിനടുത്ത് അതിര്‍ത്തിയില്‍ സജ്ജ്മായിരിക്കുന്നതും ഇരു രാജ്യങ്ങളും വലിയ സംഘര്‍ഷത്തിലേക്ക് പോകുന്നതിന്റെ സൂചനയായാണ് അമേരിക്ക കാണുന്നത്. ഈ സാഹചര്യത്തില്‍ സംഘര്‍ഷ സാദ്ധ്യത ഇല്ലാതാക്കാന്‍ ഇടപെടാമെന്നാണ് ട്രംപിന്‍റെ വാഗ്ദാനം